സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം പശ കൊണ്ട് ഒട്ടിച്ചു; ഭാര്യയോട് ഈ കടുംകൈ ചെയ്തത് ഖത്തര്‍ സ്വദേശിയായ ബിസിനസുകാരന്‍

32

ദോഹ: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം പശ കൊണ്ട് ഒട്ടിച്ചു.ബിസിനസുകാരനായ ഭര്‍ത്താവ് ആണ് ഭാര്യയുടെ ജനനേന്ദ്രിയം ശക്തിയേറിയ പശ കൊണ്ട് ഒട്ടിച്ചത്. തന്റെ ഭാര്യയോട് ഈ കടുംകൈ ചെയ്തത് ഖത്തര്‍ ദോഹ സ്വദേശിയായ ബിസിനസുകാരനാണ്. ഭാര്യ താന്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ മറ്റാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടാതിരിയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ കോടിയില്‍ പറഞ്ഞത്.

സംശയരോഗത്താല്‍ ഭാര്യയോട് ചെയ്തത് ലജ്ജിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ ക്രൂരതയാണെന്ന് കോടതി കണ്ടെത്തി. ഒടുവില്‍ ഇയാള്‍ക്ക് കോടതിയില്‍ പിഴയടയ്‌കേണ്ടിവന്നു. ഒരാഴ്ച ബിസിനസ് ആവശ്യങ്ങള്‍ക്കായി പുറത്ത് പേകേണ്ട ആവശ്യമുണ്ടായിരുന്നു. അവരുടെ ബന്ധുവായ 12 വയസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഭാര്യ ലൈക്ക് ചെയ്യുകയും പാദങ്ങള്‍ മാത്രം കാണുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് തനിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. അതിനാലാണ് ജനനേന്ദ്രിയം ഗ്ലൂ കൊണ്ട് ഒട്ടിച്ചത്. ഇതിനാല്‍ യുവതിയ്ക്ക് പ്രാഥമിക കൃത്യം പോലും നിര്‍വഹിയ്ക്കാനാവാതെയായി.

Advertisements

ബന്ധുക്കള്‍ ഉടന്‍ തന്നെ വേദനകൊണ്ട് പുളഞ്ഞ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജനനേന്ദ്രിയത്തില്‍ നിന്നും പശ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂപ്പത്തിമൂന്ന് കാരനായ ഭര്‍ത്താവിനെ പൊലീസ് പിടികൂടി ശരിയത്ത് കോടതിയിലെത്തിച്ചു. പക്ഷെ കോടതിയില്‍ ഭര്‍ത്താവിന്റെ വാദം അംഗീകരിക്കുകയായിരുന്നു.

ജഡ്ജ് മുഹമ്മദ് ബിന്‍ സാദന്‍ കാല്‍പ്പാദം പുറത്തു കാണുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും ആണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനും യുവതിയ്ക്ക് 100 ചാട്ടയടി ശിക്ഷ വിധിച്ചു. പശ കൊണ്ട് ഭാര്യയുടെ ജനനേന്ദ്രിയം ഒട്ടിച്ച കുറ്റത്തിന് ഭര്‍ത്താവിന് 40 റിയാല്‍ പിഴയടയ്ക്കാനും വിധിച്ചു. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലന്നും പശ്ച്യാത്യമാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞ് ചില പ്രാദേശിക മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

Advertisement