ദിലീപിനെതിരായ തെളിവുകൾ അടങ്ങിയ ഫോൺ മഞ്ജു ആലുവാപുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി, മഞ്ജുവിനെ വീണ്ടും ചോദ്യം ചെയ്യും, മൊഴി സ്ഥിരീകരിച്ചാൽ കേസിൽ വമ്പൻ ട്വിസ്റ്റിന് സാധ്യത

2611

മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ തെളിവുകൾ അടങ്ങിയ ഫോൺ ദിലീപിന്റെ മുൻ ഭാര്യ കൂടിയായ നടി മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞെന്ന് സാക്ഷിമൊഴി. ആ ക്ര മി ക്ക പ്പെട്ട നടിയോട് ദിലീപിന് ഉള്ള പകയുടെ കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും മഞ്ജു എറിഞ്ഞ് കളഞ്ഞ ഫോണിൽ ഉണ്ടായിരുന്നു എന്നാണ് മൊഴി.

2017ൽ നടിയെ ക്വ ട്ടേ ഷ ൻ സംഘം തട്ടിക്കൊണ്ടുപോയി ആ ക്ര മ ിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണ് എന്നാണ് പ്രധാന ആരോപണം എന്നിരിക്കെ ഈ സാക്ഷിമൊഴി മഞ്ജു വാര്യർ സ്ഥിരീകരിക്കുക ആണെങ്കിൽ അന്വേഷണഗതിയിൽ വൻ ട്വിസ്റ്റാകും ഉണ്ടാകുക. ആ ക്ര മി ക്ക പ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Advertisements

സംഘടിത ആ ക്ര മ ണത്തിൽ നിന്ന് രക്ഷപ്പെട്ട നടിയോട് ദിലീപിന് പകയുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ഫോണിൽ ഉണ്ടായിരുന്നുവെന്നും ഇത് കണ്ട മഞ്ജു ദേഷ്യത്തോടെ ഫോൺ നദിയിലേക്ക് വലിച്ചെറിഞ്ഞു എന്നുമാണ് സാക്ഷി മൊഴിയിൽ പറയുന്നതെന്ന് ഓൺമ നോരമ റിപ്പോർട്ട് ചെയ്യുന്നു. ഫോണിൽ കണ്ടതിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ മഞ്ജു സിനിമാ മേഖലയിലെ പലരുമായും കൂടിക്കാഴ്ച നടത്തി എന്നും മൊഴിയിൽ പരാമർശമുണ്ട്.

Also Read
മുന്ന് വിവാഹം കഴിച്ചു, ഇപ്പോഴുള്ള ബന്ധത്തിൽ ഹാപ്പി, സോഷ്യൽ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല: ജിവിതം പറഞ്ഞ് മായാ മൗഷ്മി

എന്നാൽ ആ ക്ര മി ക്കപ്പെട്ട നടി ഒഴികെ ആരും മഞ്ജുവും ആയുള്ള കൂടിക്കാഴ്ചയ്ക്ക് സഹകരിച്ചില്ലെന്നും മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന് ആ ക്ര മി ക്ക പ്പെട്ട നടിയോട് ദേഷ്യം ഉണ്ടാകുന്നതെന്നും പ്രതികാരം ചെയ്യാൻ തീരുമാനിച്ചത് എന്നുമാണ് ക്രൈം ബ്രാ ഞ്ച് കരുതുന്നത്.

അതേസമയം, പോലീസിന്റെ പക്കൽ വ്യക്തമായ തെളിവുകളുള്ള പല കാര്യങ്ങളും ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ നിഷേധിച്ചു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. അതിനാൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2017 ഫെബ്രുവരി 17 ന് കൊച്ചിയിൽ വെച്ച് ഓടുന്ന കാ റി ൽ വെ ച്ച് പ്ര ശ സ് ത നടിയെ ഒരു സംഘം ആ ക്ര മി ക്കു ക ആയിരുന്നു.

തുടർന്ന് സംഘാംഗങ്ങളെയും ദിലീപിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ ദിലീപ് ആണെന്നാണ് പോലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ദിലീപിന്റെ നിലവിലെ ഭാര്യയായ കാവ്യാ മാധവന്റെ അടുത്ത ബന്ധുവിനെ പോലും മഞ്ജു ബന്ധപ്പെട്ടിരുന്നതായും സാക്ഷി പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയവർ പകർത്തിയ ആ ക്ര മ ണ ത്തി ന്റെ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തെ തുടർന്ന് കാവ്യാ മാധവന്റെ കൊച്ചി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ ബാങ്ക് ലോക്കർ ചൊവ്വാഴ്ച പോലീസ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

Also Read
സൂപ്പർ നടൻമാർക്ക് ഒപ്പം സിനിമകളിൽ മിന്നിത്തിളങ്ങി, തമിഴിലും സുപ്പർനടി, പാടാത്ത പൈങ്കിളിയിലെ അവന്തിക യഥാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ, താരത്തിന്റെ ജീവിത കഥ ഇങ്ങനെ

രാവിലെയും വൈകുന്നേരവും പ്രത്യേക പൊലീസ് സംഘങ്ങളാണ് ലോക്കർ പരിശോധിച്ചത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത സാധനങ്ങളെ സംബന്ധിച്ച അന്വേഷണവിവരങ്ങളെ കുറിച്ച് പൊലീസ് ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അതേ സമയം മൊഴിയുടെ സത്യസന്ധത സ്ഥിരീകരിക്കാൻ ക്രൈം ബ്രാ ഞ്ച് മഞ്ജു വാര്യരെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് അറിയുന്നത്.

Advertisement