മലയാളത്തിൽ ഒന്നാം നിരയിലേക്കെത്തിയ നടി റോമയ്ക്ക് പിന്നെ സംഭവിച്ചത്

116

നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ് റോമ. സൂപ്പർതാരം മോഹൻലാലിനോടൊപ്പവും 2 സിനിമകളിൽ റോമ അഭിനയിച്ചരുന്നു. ദിലീപ് നായകനായ ജൂലൈ നാലിലും റോമ ആയിരുന്നു നായിക.

അടുത്തകാലത്തായി മലയാള സിനിമയിൽ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ മടുത്തത് കൊണ്ടാണ് താൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ്. ഒരേ ജനുസിൽപ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്.

Advertisements

ഇങ്ങനെ തുടർച്ചയായി ഒരേപോലെയുള്ള വേഷങ്ങൾ തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമ വ്യക്തമാക്കി. ഇടക്ക് ഡാൻസ് ബാറുകളിലും പബ്ബുകളിലും താരം അടിച്ചുപൊളിക്കുന്നതിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുന്ന റോമ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

പ്രവീൺ രാജ് പൂക്കാടൻ എന്ന പുതുമുഖ സംവിധായകന്റെ വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. സാറ എന്ന കഥാപാത്രമാണ്. അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഇതിനിടെ പലരും വിളിച്ചു. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാര്‍സിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍.പക്ഷേ എനിക്കു കിട്ടിയ കഥാപാത്രങ്ങള്‍ കാമ്ബ് ഇല്ലാത്തവയായിരുന്നു. വളരെ സാധാരണമായ കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലതെന്നു തോന്നി. അന്നും ഇന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില ഡിമാന്‍ഡുകള്‍ എനിക്കുണ്ട്. 

എന്റെ കഥാപാത്രം എത്രമാത്രം കരുത്തുറ്റതാണെന്നും അര്‍ത്ഥവത്താണെന്നും നോക്കിയേ ഞാന്‍ ചാടിവീഴൂ. നോട്ട്ബുക്കും ചോക്ലേറ്റും ലോലിപോപ്പുമൊക്കെ എന്റെ ഇഷ്ടസിനിമകളാണ്. ഞാന്‍ എന്റെ ജീവിതം പ്ളാന്‍ ചെയ്യാറില്ല. സിനിമയുടെ കാര്യവും അതുപോലെയാണ്.സിനിമയും പാട്ടും നൃത്തവും പോലെ എന്റെ പാഷനാണ് യാത്രകളും . സിനിമയില്‍ ഒരേപോലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തപ്പോള്‍ ഞാന്‍ ഒരു ഗ്യാപ് എടുത്തു. ഒരുപാട് രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ശരിക്കും ലോകം മുഴുവന്‍ ചുറ്റി.

അമേരിക്കയാണ് എന്റെ ഫേവറിറ്റ്. ന്യൂയോര്‍ക്കിലും ഫിലാഡല്‍ഫിയയിലും താമസിക്കാന്‍ ഇഷ്ടമാണ്. അഭിനയിക്കുന്നെങ്കില്‍ അത് മലയാള സിനിമയിലെ ഉള്ളൂ. ഞാന്‍ വന്നതും നിന്നതും സ്നേഹിക്കുന്നതും മലയാള സിനിമയെയാണ്. പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതാണ് വലിയ കാര്യം. വീട് ബാംഗ്ളൂരാണ്. പക്ഷേ മലയാളം ഞാന്‍ നന്നായി സംസാരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേരളം. മലയാളികള്‍ക്ക് എന്നോടും ഒരുപാട് ഇഷ്ടമാണ്. ദൈവത്തിന്റെ ഈ സ്വന്തം നാടാണ് എനിക്ക് ഭാഗ്യങ്ങള്‍ തന്നത്.

കേരളത്തിലെത്തുമ്ബോള്‍ സ്വന്തം വീട്ടില്‍ എത്തിയതുപോലെയാണ്. ഇവിടുത്തെ പുട്ട്, അപ്പം, കടലക്കറി എല്ലാം നല്ല സ്വാദാണ്. ഡല്‍ഹിയിലെ സിന്ധി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛനും അമ്മയും വളരെ കാലം ചെന്നൈയിലായിരുന്നു . അവര്‍ക്ക് അവിടെ ഹോള്‍ സെയില്‍ ആഭരണ കടയുണ്ടായിരുന്നു.അതു കൊണ്ട് ഞാന്‍ വളര്‍ന്നത് ചെന്നൈയിലാണ് . സിനിമയിലെത്തും മുന്‍പ് മോഡലിംഗില്‍ സജീവമായിരുന്നു. അതിനിടയിലാണ് 2005-ല്‍ ഞാന്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. 

എങ്കിലും സിനിമയാണ് എന്റെ കരിയര്‍ എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധിച്ചതുമില്ല. എന്റെ ഫോട്ടോ കണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്ത സിനിമയിലേക്ക് നായികയായി ക്ഷണിച്ചെന്ന് ഒരു ദിവസം എന്റെ ആഡ് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ’നോട്ട്ബുക്ക് ” സിനിമയിലേക്കുള്ള വഴി തെളിഞ്ഞത് അങ്ങനെയാണ്. അന്നെനിക്ക് മലയാളം ഒട്ടും അറിയില്ല. കോ-ഓര്‍ഡിനേറ്റര്‍ കഥ കേള്‍ക്കാന്‍ പറഞ്ഞു. കഥ കേട്ടതോടെ ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ ചെയ്‌ത എല്ലാ കഥാപാത്രങ്ങളിലും ഒരു പരിധി വരെ യഥാര്‍ത്ഥ ഞാന്‍ ഉണ്ട്‌. ’നോട്ട്‌ബുക്കി’ലെ സൈറയെ പോലെ ഞാനും ഊട്ടിയില്‍ ബോര്‍ഡിംഗ് സ്‌കൂളിലാണ്‌ പഠിച്ചത്‌. സൈറയെ പോലെ അടുത്ത കൂട്ടുകാര്‍ എനിക്കും ഉണ്ടായിരുന്നു. സൈറയെ പോലെ മൂല്യങ്ങള്‍ ഉള്ള പെണ്‍കുട്ടിയാണ് ഞാനും. അങ്ങനെ ഒാരോ കഥാപാത്രങ്ങളിലും എനിക്ക്‌ എന്നെ കാണാനായിട്ടുണ്ട്.

എന്നാല്‍ എന്റെ റോള്‍ മോഡല്‍ അമ്മയാണ് . എന്റെ സ്വഭാവം ഈ രീതി യില്‍ രൂപപ്പെടുത്തിയത് അമ്മയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശക്തയായ സ്ത്രീയും അമ്മ തന്നെ. എന്റെ സുഹൃത്തും വഴികാട്ടിയുമെല്ലാം അമ്മയാണ്.എന്തും വെട്ടിത്തുറന്ന് പറയും . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ആരോപണം കേട്ടിട്ടുള്ളത് ഒരു പക്ഷേ ഞാനായിരിക്കും. ചെയ്യുന്ന തൊഴിലിനോട് നൂറ് ശതമാനവും നീതി പുലര്‍ത്തുന്നയാളാണ് ഞാന്‍. എനിക്ക് ഇഷ്ടമില്ലാത്ത കാര്യം ആരുടെ ഭാഗത്തു നിന്നുണ്ടായാലും വലിപ്പ ചെറുപ്പമില്ലാതെ പ്രതികരിക്കും.

വിജയത്തിന്റെ ഭാഗമാണ് നുണക്കഥകള്‍. അത് ഏത് മേഖലയിലും ഉണ്ട്. നമ്മള്‍ വിജയിക്കുമ്ബോള്‍  നമുക്കെതിരെ അറിഞ്ഞിട്ടോ കേട്ടിട്ടോ ഇല്ലാത്ത കഥകള്‍ ഉയര്‍ന്നു വരും. അനേകം പേരുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കേട്ടു. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലായി.

Advertisement