ചങ്ങനാശ്ശേരിയിലെ യുവതിക്ക് കിടക്കപങ്കിടേണ്ടി വന്നത് ഒമ്പത് പേർക്കൊപ്പം, അതേ സമയം ഇവരിൽ അഞ്ചുപേരുടെ ഭാര്യമാരുമായി യുവതിയുടെ ഭർത്താവ് കാമകേളികളാടി, നാലു പേർ സ്റ്റഡുകൾ

1518

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെ ഡീൽ ഉറപ്പിച്ച് പങ്കാളികളെ കൈമാറി ലൈം ഗി ക ത യ്ക്ക് ഉപയോഗിക്കുന്ന കേസിൽ പരാതി നൽകിയ യുവതി നേരിടേണ്ടി വന്നത് അതി ക്രൂ ര മാ യ പീ ഡ ന ങ്ങൾ. യുവതിയെ ഭാർത്താവ് ഒമ്പത് പേർക്ക് കാഴ്ച വെച്ചുവെന്ന് കണ്ടെത്തൽ.

യുവതിയെ പീ ഡി പ്പി ച്ച അഞ്ച് പേർ ഭാര്യയുമായിട്ടാണ് എത്തിയത്. ഇവർ യുവതിയുമായി കിടക്ക പങ്കിടുമ്പോൾ യുവതിയുടെ ഭർത്താവ് എത്തിയവരുടെ ഭാര്യമാരുമായി ലൈം ഗി ക ബ ന്ധ ത്തി ലേർപ്പെട്ടു. നാലു പേർ തനിച്ചാണ് എത്തിയത്.

Advertisements

ഇവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവർ 14000 രൂപ നൽകണം. നാലുവർഷം മുൻപാണ് ഭർത്താവിന്റെ നിർബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നത്. തുടർന്ന് യുവതിയെ പലർക്കും ഇയാൾ കൈമാറുകയും പണം വാങ്ങുകയും ചെയ്തു.

പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാൾ വീണ്ടും നിർബന്ധിച്ച് മറ്റുള്ളവർക്ക് കൈമാറി. ഇക്കാര്യങ്ങൾ പുറത്തറിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തി. കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്ന ചിത്രം അയച്ചായിരുന്നു ഭീഷണി.

Also Read
ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വർഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവർക്കേ അറിയൂ: പിന്തുണച്ചവർക്ക് നടിക്ക് വേണ്ടി നന്ദി പറഞ്ഞ് ശിൽപ ബാല

യുവാവിന്റെ കങ്ങഴയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലൈംഗിക ഉത്തേജക മരുന്നുകൾ അടക്കം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പൊലീസ് സൂചിപ്പിച്ചു. വിദേശത്ത് വെച്ചാണ് യുവാവ് ഇത്തരം കൂട്ടായ്മയെ കുറിച്ച് അറിയുന്നത്. തുടർന്ന് ഇതിൽ അംഗമാവുകയും നാട്ടിൽ എത്തി ഭാര്യയെ നിർബന്ധിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കളുടെ ഫോണിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വിവാഹിതരായി ഒരു വർഷം പോലും തികയാത്തവരും 20 വർഷങ്ങൾ പിന്നിട്ടവരും ഗ്രൂപ്പിലുണ്ട്. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളുമാണ് പങ്കുവെയ്ക്കുന്നത്.

പിന്നീട് വീഡിയോകോൾ നടത്തും. അതിന് ശേഷമാണ് മുറി എടുക്കുന്നതും ഏറെയും വീടുകളിൽ നടത്തുന്നത്. പിന്നീട് ഈ കൂടിക്കാണൽ പങ്കാളികളെ പരസ്പരം പങ്കുവെച്ചുള്ള ലൈംഗികത ആസ്വദിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത് എന്നാണ് വിവരം.

Also Read
ഈ വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു: ശ്രീകാന്ത് വെട്ടിയാറിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

Advertisement