യന്തിരന്റെ റെക്കാഡ് തകർത്തെറിഞ്ഞ് ദളപതി വിജയിയുടെ ബിഗിൽ മുന്നിൽ!

35

വിജയ് നായകനായ ബിഗിൽ  രജനികാന്ത് നായകനായ യന്തിരന്റെ കളക് ഷൻ റെക്കാഡ് മറികടന്നു.17 ദിവസം കൊണ്ട് 287 കോടിയാണ് ബിഗിൽ സ്വന്തമാക്കിയത്. യന്തിരന്റെ ആഗോള ഗ്രോസ് കളക് ഷൻ 286 കോടിയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കളക് ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ബിഗിൽ.

ബാഹുബലി : ദ കൺക്ലൂഷൻ (1738 കോടി), 2 .0( 616 കോടി) , ബാഹുബലി ദ ബിഗിനിംഗ് (566 കോടി ), സാഹോ(407 കോടി ) എന്നിവയാണ് ബിഗിലിന് മുന്നിലുള്ള ചിത്രങ്ങൾ. ഇന്ത്യയ്ക്ക് പുറത്തു നിന്ന് ബിഗിൽ മികച്ച കളക് ഷനാണ് നേടുന്നത്.

Advertisements

ഫ്രാൻസിൽ ഏറ്റവുമധികം കളക് ഷൻ നേടുന്ന ദക്ഷിണേന്ത്യൻ ചിത്രമെന്ന ക്രെഡിറ്റും ബിഗിൽ സ്വന്തമാക്കി. 34000 പേരാണ് ഇതിനോടകം ഫ്രാൻസിൽ ബിഗിൽ കണ്ടത്. സിംഗപ്പൂരിൽ നിന്ന് ബിഗിൽ നേടിയത് 13കോടി രൂപയോളമാണ്.

മലേഷ്യയിൽ ഏറ്റവുമധികം കളക് ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ബിഗിൽ ( 22 കോടി )കൈവരിച്ചു. ഫുട്‌ബാളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ വിജയ് ചിത്രം സംവിധാനം ചെയ്തത് ആറ്റ്‌ലിയാണ്.

Advertisement