ഇവൻ പറ്റിപ്പാണ്, ഇവന് എതിരെ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്, അതുകൊണ്ടാണല്ലോ ബിജെപി ആയത്, എന്നെ ഇവൻ വല്ലതും ചെയ്യുമെന്ന് പേടിയുണ്ട്: ഉണ്ണി മുകുന്ദന് എതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്

8110

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട യുവനടൻ ആണ് ഉണ്ണി മുകുന്ദൻ. തന്റെ കരിയറിലെ മികച്ച സമയത്ത് കൂടിയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ കടന്നു പോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം മികച്ച വിജയം നേടിയെടുത്തിയുന്നു.

അതിൽ മാളികപ്പുറം എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് എതിരെ ഗുരുതര ആരോപണങ്ങ ളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. തന്റെ യുടൂബ് ചാനലിലടെ ആണ് ശാന്തിവിള ദിനേശൻ ഉണ്ണിക്ക് എതിരേ എത്തിയിരിക്കുന്നത്.

Advertisements

ഉണ്ണി മുകുന്ദന് എതിരായ തന്റെ വാദങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശൻ കേൾപ്പിക്കുന്നുണ്ട്. ചക്ക വീണ് മുയൽ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും. ഇവൻ പറ്റിപ്പാണ് ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു.

Also Read
എനിക്ക് ഒരു കുഞ്ഞുണ്ടായാൽ അതിനെ ജാതിയും മതവും ഇല്ലാതെ വളർത്തും: അനു സിത്താര അന്ന് പറഞ്ഞത് കേട്ടോ

ഇനി ഞാനൊക്കെ സൂക്ഷിക്കണം അപ്പൊ അടിക്കുമെന്നാണ് പറയുന്നത്. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും.

ഇവനെ കാണാൻ ഒരു തിരക്കഥകൃത്തും സംവിധായകനും നിർമാതാവും ചെന്നു. കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. ഇവന്റെ അണ്ടർവെയർ കഴികിക്കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവായി വെക്കുള്ളൂ. കൂടുതലെന്നെക്കൊണ്ട് പറയിക്കാത്തതാണ് നല്ലത്.

ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്. ഈ സിനിമ ഷൂട്ട് ചെയ്യേണ്ടത് പൊള്ളാച്ചിയിലായിരുന്നു. ലൊക്കേഷൻ എറണാകുളത്താണെങ്കിൽ മാത്രമേ ഞാനഭിനയിക്കൂയെന്ന് പറഞ്ഞു. അപ്പോഴും സംവിധായകനും നിർമാതാവും സമ്മതിച്ചു.

30 കോടി ബജറ്റുള്ള സിനിമയാണെങ്കിലേ ചെയ്യൂ എന്നാണ് പിന്നെ പറയുന്നത്. എന്തൊരു അഹങ്കാരമാണ് എന്നും ശാന്തിവിള ദിനേശൻ തുറന്നടിക്കുന്നു.

Also Read
ആ സിനിമ മീര ജാസ്മിന് നഷ്ടപ്പെട്ടപെടാൻ കാരണം മറ്റൊരു ആർട്ടിസ്റ്റ്, എന്നാൽ ആളുകൾ മോശക്കാരി ആക്കിയത് മീരയെ: സംഭവിച്ചത് ഇങ്ങനെ

Advertisement