മാനസയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, ഒരു മാസമായി രാഖിൽ താമസിക്കുന്നത് മാനസയുടെ താമസസ്ഥലത്തിന് സമീപം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

487

മെഡിക്കൽ വിദ്യാർഥിനിയെ വെടിവെച്ച് കൊ, ല പ്പെടുത്തി കാമുകൻ രാഖിൽ ആ, ത്മ, ഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോതമംഗലം നെല്ലിക്കുഴിയിൽ ആണ് സംഭവം. ജൂലൈ നാലിന് മാനസ താമസിക്കുന്ന കെട്ടിടത്തിന് 50 മീറ്റർ അകലെ മറ്റൊരു മുറിയെടുത്താണ് പ്രതി പദ്ധതികൾ തയ്യാറാക്കിയത്.

പ്ലൈവുഡ് വ്യാപാരിയെന്ന വ്യാജേനയാണ് ഇയാൾ ഇവിടെ മുറിയെടുത്തതെന്നും എന്നാൽ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊ ലീസിൽ പ രാതി നൽകി.

Advertisements

Also Read
സാന്ത്വനം വീട്ടിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങൾ ; പ്രെമോ വീഡിയോ കണ്ടതോടെ രോമാഞ്ചം വന്ന് ആരാധകർ

കണ്ണൂർ ഡിവൈ എസ് പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേ സെ ടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊ, ല പ്പെ, ടുത്താൻ കാരണമെന്നാണ് സൂചന. ഒരു മാസത്തോളം മാനസയെ പിന്തുടർന്ന് മാനസയുടെ നീക്കങ്ങൾ പഠിച്ച ശേഷമാണ് രാഖിൽ കൃത്യം നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

രാഖിൽ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. കൊ, ല പ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നു. രാഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അരും, കൊ, ല നടന്നത്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ ഹൗസ് സർജനായിരുന്ന കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ, കോളേജിനടുത്തുള്ള ഒരു കെട്ടിടത്തിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രാഖിൽ ഇവിടേക്ക് പെട്ടെന്ന് കയറിവന്നു. ഈ സമയം മാനസയുടെ മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.

രാഖിലിനെ കണ്ടയുടൻ മാനസ ക്ഷുഭിതയായെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നീ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ച മാനസയെ പ്രതി മുറിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയി. ഇതുകണ്ട് ഭയന്ന സുഹൃത്തുക്കൾ കെട്ടിട ഉടമയെ വിവരമറിയിക്കാനായി പോയപ്പോഴാണ് കൊ, ല പാതകം നടന്നത്. ഈ സമയം മുറിയിൽ നിന്ന് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ടെന്ന് സുഹൃത്തുക്കൾ പറയുന്നു.

Also Read
തന്റെ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കി സമാന്ത ; നാഗ ചൈതന്യയുടെ കുടുംബ പേര് പെട്ടന്നൊരു ദിവസം വെട്ടി കുറച്ചതിന്റെ കാരണം തേടി ആരാധകർ

പിന്നീട് സമീപത്തുണ്ടായിരുന്ന ആളുകൾ എത്തി മുറി ചവിട്ടിത്തുറന്നപ്പോൾ ര, ക്ത ത്തിൽ കുളിച്ച് കിടക്കുന്ന മാനസയേയും രാഖിലിനെയുമാണ് കണ്ടത്്. ഇരുവരെയും ഓട്ടോവിളിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാനസയുടെ നെഞ്ചിലും നെറ്റിയിലുമാണ് വെ, ടി, യേറ്റത്. രാഖിൽ തലക്ക് സ്വയം വെ, ടി, വെച്ച് മ, രിച്ച നിലയിലായിരുന്നു. പിസ്റ്റൽ ഉപയോഗിച്ചാണ് വെ, ടി വെ ച്ചതെന്ന് പോലീസ് സംഘം അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി ബാലിസ്റ്റിക് വിദഗ്ധർ എത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു.

Advertisement