ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തിട്ട് പത്താം തവണ ബലംപിടിച്ച് ലൈം ഗി ക മാ യി ഉപയോഗിച്ചാൽ അത് ബ ലാ ൽ സം ഗം തന്നെയാണ്: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

731

മലയാള സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് നടനും നിർമ്മാതാവും ആയ വിജയ് ബാബുവിന് എതിരെ ബ ലാ ത്സം ഗ കേ സ് എടുത്ത സംഭവം. ഗു രു ത ര ആരോപണങ്ങളാണ് നടിയായ യുവതി ആരോപിച്ചിരിക്കുന്നത്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ എത്തി ഇരയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവദമായി മാറിയിരുന്നു.

മാത്രമല്ല ഇതിന്റെ പേരിലും വിജയിക്ക് എതിരെ കേസെടുത്തു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ സിൻസി അനിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.

Advertisements

സിൻസി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

വിജയ് ബാബു സിനിമയിൽ വേഷം തരാമെന്നു പറഞ്ഞു പല തവണ പീ ഡി പ്പി ച്ചു എന്നാണ് പരാതി എന്നാണ് ഇന്നലെ രാത്രി മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ആ പരാതി കേട്ടപ്പോൾ ആദ്യം സംശയമാണ് തോന്നിയത്. പരാതിക്കാരി ആയ നടി ആരാണെന്ന് സുഹൃത്തായ മാധ്യമ പ്രവർത്തകനോട് ചോദിച്ചപ്പോൾ അയാളുടെ മറ്റൊരു സിനിമയിലെ നായിക ആണെന്നും പേര് ഇന്നതാണ് എന്നും അറിഞ്ഞു.

Also Read
അമ്മയാവാൻ തയ്യാറെടുത്ത് പേളി മാണിയുടെ സഹോദരി റേച്ചൽ മാണി ; കൂട്ടികൊണ്ടുവരൽ ചടങ്ങിന്റെ വീഡിയോയുമായി പേളി മാണി

ഒരു സിനിമയിൽ നായിക ആയി. അടുത്ത സിനിമയിൽ വേഷം കൊടുക്കാത്തതിൽ പ്രതിഷേധിച്ചു നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല. പലർക്കും ഉണ്ടായിരുന്നു.
അങ്ങനെ കാലത്തെ ഉണരുമ്പോഴാണ് നായകന്റെ ലൈവ് ലൂടെ ഉള്ള രംഗപ്രവേശം.

അവളാണ് ഡിപ്രെഷൻ ആണെന്ന് പറഞ്ഞു തന്റെ അടുക്കലേക്ക് വന്നതെന്നും താൻ ഇര ആണെന്നും അവൾ സുഖിച്ചു വീട്ടിൽ ഇരിക്കേണ്ട എന്നത് കൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്. അവിടെ ആ പെൺകുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്പോൾ ആണ് വിജയ് ബാബു വിന്റെ യഥാർത്ഥ മുഖം വായിച്ചെടുക്കാനായത്.

മുൻപ് സാന്ദ്ര തോമസുമായി ചേർന്ന് സിനിമ നിർമ്മാണ കമ്പനി നടത്തുകയും അതിൽ സാമ്പത്തിക തിരിമറി ഉണ്ടായി എന്ന് പറഞ്ഞു സാന്ദ്ര ഇയാളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കസേരയോടെ മറിച്ചിട്ട് സാ ന്ദ്ര യെ ദേ ഹോ പ ദ്ര വം ഏല്പിക്കുകയും അയാൾക്കു എതിരെ സാന്ദ്ര കേ സ് കൊടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.

കേസ് അന്വേഷണത്തിൽ അപ്പോൾ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപ ദ്ര വി ച്ചി ല്ല എന്ന് മൊഴി കൊടുത്തു ആ കേസ് ൽ നിന്നും വിജയ് ബാബു ഊരി പോന്നു. പിന്നീട് തന്റെ വിഹിതം വാങ്ങി സാന്ദ്ര വീട്ടിൽ പോരുകയും ചെയ്തു. പറഞ്ഞു വന്നത് സ്ത്രീകൾക്ക് നേരയുള്ള അ തി ക്ര മം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്.

Also Read
റിസോർട്ടിൽ ഡാൻസറായി ജോലി, സ്‌കിറ്റുകൾ ചെയ്ത് ശ്രദ്ധ നേടി തുടർന്ന് അളിയൻസ് പരമ്പരയിലേയ്ക്ക് ; ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് സൗമ്യ ഭാഗ്യനാഥൻ പിള്ള

ഇപ്പോഴാണ് ആ പെൺകുട്ടി എഴുതിയ പരാതിയുടെ വിശദമായ വിവരങ്ങൾ വായിക്കുന്നത്. അവർ നേരിട്ടത് ക്രൂ ര മാ യ ലൈം ഗി ക ആ ക്ര മ ണം തന്നെയാണ്. അവരുടെ പരാതി ലൈം ഗി ക ത നിഷേധിച്ചതിനു ക്രൂ ര മാ യി മ ർ ദി ച്ചു എന്നതാണ്. അവരുടെ പരാതി കമന്റ് ബോക്സിൽ കൊടുക്കുന്നുണ്ട്.

പരാതി പോലീസ് അന്വേഷിക്കട്ടെ. അത് നമ്മുടെ ജോലി അല്ല. അയാൾ വിളിച്ചു പറഞ്ഞത് പ്രകാരം പെൺകുട്ടി ആരാണെന്നു എല്ലാവർക്കും മനസിലായി. അവരെ ഒപ്പം നിർത്തിയില്ലെങ്കിലും അവർക്കെതിരെ സൈ ബർ ആ ക്ര മ ണം നടത്താതിരിക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണ്.

അവർ ഫ്രെയിം ചെയ്ത കഥയാണ് എങ്കിൽ അത് പോലീസ് പറയട്ടെ. രണ്ടു പേരും കൂടി സമ്മതിച്ചു നടന്ന സെ ക് സ് നെ ബ ലാ ൽ സം ഗം എന്ന് പറയരുതെന്ന അഭിപ്രായം പലയിടത്തും കണ്ടു. 10 തവണയിൽ ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തു എങ്കിലും പത്തമത്തെ തവണ ശ രീ രിക മാ യി ഉപ ദ്ര വി ച്ചോ ബലം പിടിച്ചോ ലൈം ഗി ക മാ യി ഉപയോഗിച്ചാൽ അത് ബ ലാ ൽ സം ഗം തന്നെയാണ്.

Also Read
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക ; ശ്രദ്ധ നേടി അഖിൽ മാരാരുടെ പോസ്റ്റ്

ദാമ്പത്യ ജീവിതത്തിൽ പോലും പങ്കാളിക്ക് താല്പര്യമില്ലാതെ സെ ക് സ് ബലം പിടിച്ചു നടത്തിയാൽ അത് റേ പ്പ് തന്നെയാണ്. പോലീസ് അവരുടെ ജോലി ചെയ്യട്ടെ. ആ പെണ്ണിനെ വാക്കുകൾ കൊണ്ട് എല്ലാരും കൂടി ഇനിയും ബ ലാ ത്സം ഗം ചെയ്യാതിരിക്കു. അതുകൊണ്ട് വിജയ് ബാബു ഫാൻസ് ഒന്ന് പൊടിക്ക് അടങ്ങു എന്നായിരുന്നു സിൻസി അനിലിന്റെ കുറിപ്പ്.

Advertisement