സ്ഥിരമായി വീട്ടില്‍ വരുന്ന മകന്റെ കൂട്ടുകാരനായ 23 വയസ്സുകാരനുമായി 44കാരി വീട്ടമ്മയ്ക്ക് പൊരിഞ്ഞ പ്രേമവും കാമകേളികളും: ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്

229

റോഹ്ത്തക്ക്: മകന്റെ കൂട്ടുകാരനായ 23 വയസ്സുള്ള കാമുകന് ഒപ്പം ജീവിക്കുന്നതിനായി 44കാരി സ്വന്തം മകനെ വെടി വെച്ച് കൊപ്പെടുത്തി ഹരിയാനയില്‍ ജാജ്ജന്‍ ജിലയില്‍ ആണ് ഞെട്ടിയ്ക്കുന്ന കൊലപാതകം അരങ്ങേറിയത്.

പ്രമോദ് എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് അജ്ഞാതര്‍ തന്റെ മകനെ കൊന്ന് എന്ന പേരില്‍ വീട്ടമ്മ പോലിസില്‍ പരാതി നല്‍കിയത്.

Advertisements

19ന് ആയിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

പ്രമോദ് എന്ന യുവാവും പ്രദീപും സുഹൃത്തക്കള്‍ ആയിരുന്നു, ഈ സഹൃദം വളര്‍ന്നപ്പോള്‍ പ്രദീപ് ഇടക്കിടെ പ്രമോദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ തുടങ്ങി.

ഈ സന്ദര്‍ശനത്തിന് ഇടയില്‍ ആണ് പ്രൊമോദിന്റെ അമ്മ 44 വയയുള്ള മീന ദേവിയുമായി പ്രദീപ് സൗഹൃദത്തില്‍ ആകുന്നത് തുടര്‍ന്ന് ഇരുവരുടെയും ബന്ധം വളരുകയും ലൈംഗീക ബന്ധമായി മാറുകയും ആയിരുന്നു.

എന്നാല്‍ ബന്ധത്തിന്റെ സൂചന ലഭിച്ച പ്രമോദ് ലീവ് എടുത്ത് വീട്ടില്‍ തന്നെ ഇരിക്കുകയും, പ്രതീപ് വീട്ടില്‍ വരുന്നത് വിലക്കുകയും ആയിരുന്നു.

ഇതോടെ പ്രമോദിനെ കൊലപ്പെടുത്താന്‍ അമ്മയും പ്രദീപും ചേര്‍ന്ന് പദ്ധതിയിട്ടു. ഇതിനായി പ്രദീപിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായവും ഇവര്‍ തേടി.

തുടര്‍ന്ന് ഫെബ്രുവരി 19ന് രാത്രി പ്രതികള്‍ പ്രദീപിനെ വെടിവെച്ച് കൊലപ്പെടുത്തി.

അടുത്ത ദിവസം അജ്ഞാതരായ രണ്ട് പേര്‍ തന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് അമ്മ പോലീസില്‍ പരാതി നല്‍കി.

സംഭവസമയം താന്‍ ഉറക്കത്തിലായിരുന്നെന്നും രാവിലെയാണ് വിവരമറിഞ്ഞതെന്നുമായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് നടത്തിയ പെട്രോളിംഗില്‍ തോക്കുമായി യുവാക്കളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ആണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ യഥാര്‍ത്ഥ മുഖം വെളിയില്‍ ആയത്.

തുടര്‍ന്ന് പോലീസ് പ്രദീപിനെയും രണ്ട് യുവാക്കളെയും മീനദേവിയെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.

Advertisement