അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

1306

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്തിന് സമീപം വള്ളികുന്നത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ ജീവൻ ഒടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. കാമുകനായ പ്രവീണിനെ രാത്രിയിൽ വിളിച്ചു വരുത്തിയ ശേഷം ആയിരുന്നു യുവതി കടുംകൈ ചെയ്തത്.

വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയാണ് കാമുകനെ വിളിച്ച് വരുത്തിയതിന് ശേഷം ജീവൻ വെടിഞ്ഞത്. കായംകുളം എരുവ പടിഞ്ഞാറ് ആലഞ്ചേരിൽ സജു ഉഷാകുമാരി ദമ്പതിമകളുടെ മകൾ സവിതയെ ദുബായിൽ ജോലി ചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത് രണ്ടരവർഷം മുൻപാണ്. സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീ, ഡി, പ്പി ച്ചിരുന്നു എന്ന് കുടുംബം പോലീസിൽ മൊഴി നൽകിയിരുന്നു.

Advertisements

Also Read
കുഞ്ഞ് ലൂക്കയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് മിയ ജോർജും അശ്വിനും, ആശംസകൾ കൊണ്ട് മൂടി ആരാധകർ

എന്നാൽ സവിതയെ കാമുകൻ താലി ചാർത്തിയതിന്റെ തെളിവുകൾ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് സതീഷിന്റെ കുടുംബം ഇപ്പോൾ. കാമുകൻ പ്രവീൺ പാവുമ്പയിലെ ക്ഷേത്രത്തിൽ വച്ച് സവിതയെ താലി കെട്ടി എന്നതിന്റെ തെളിവുകൾ ആണ് കുടുംബം പുറത്തു വിട്ടിരിക്കുന്നത്.

തന്റെ മാതാവിന് എതിരെ സവിതയുടെ കുടുബം മൊഴി നൽകിയതിനാലാണ് സവിതയ്ക്ക് എതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭർത്താവ് സതീഷ് പറഞ്ഞു. സതീഷ് കെട്ടിയ താലി ചിത്രപണികൾ ചെയ്തതായിരുന്നു. എന്നാൽ സവിതയുടെ മ,ര ണ ത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു.

ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോൾ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്. സവിത മുൻപ് മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ കല്ലുപുരയ്ക്കൽ ബാബുവിന്റെ മകൻ പ്രവീണുമായി അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നാലിനാണ് സവിതയെ ഭർതൃവീട്ടിൽ നിന്നും കൊണ്ടു പോയി ക്ഷേത്രത്തിൽ വച്ച് പ്രവീണും താലികെട്ടിയത്.

Also Read
തുറന്ന പുസ്തകമാണ് എന്റെ ജീവിതം, കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല: തുറന്ന് മനസ്സ് നടി രേഖ രതീഷ്

സവിത ഭർതൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തിൽ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോൾ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തിൽ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോൾ ചരടിൽ കോർത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീടാണ് ഇവർ സവിതയുടെ കഴുത്തിൽ കിടക്കുന്നത് തന്റെ മകൻ കെട്ടിയ താലി അല്ല എന്നും കാമുകൻ താലി കെട്ടി എന്നും അവർ മനസ്സിലാക്കിയത്.

വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മർദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ജീവൻ ഒടുക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പകാമുകനായ പ്രവീണിനെ രാത്രിയിൽ വിളിച്ചു വരുത്തിയ ശേഷം തർക്കമുണ്ടാകുകയും കാമുകൻ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയിൽ കയറി ആ, ത്മ, ഹ ത്യ ചെയ്യുകയുമായിരുന്നു.

ഈ പൊട്ടിച്ചെറിഞ്ഞ താലി പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരികെ നൽകിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്. അതേസമയം കാമുകൻ വീട്ടിലെത്തി എന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പോലീസ് കണ്ടെടുത്തു.

പ്രവീൺ വീടിനുള്ളിൽ രാത്രിയിൽ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നിൽക്കുന്ന കവുങ്ങ് വഴിയാണെന്ന് കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടിൽ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസിൽ കയറിയാൽ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയർ വഴി ഉള്ളിൽ പ്രവേശിക്കാനാകും.

Also Read
മൂന്ന് വർഷത്തോളം ഉപയോഗിച്ചിട്ട് കാമുകൻ ലിയാണ്ടർ പേസ് വഞ്ചിച്ചു, ഭർത്താവും ഒഴിവാക്കി; നടി മഹിമ ചൗധരിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

ഒളിവിൽ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ. സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോൾ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു.

പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു. ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂ, ങ്ങി, നിൽ ക്കുന്നതുമാണ് കാണുന്നത്.

പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീൺ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോൾ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് അറിയുന്നത്.

Advertisement